കവിതയുടെ റാന്തൽ കൊരുത്തിട്ട
രാവിനായി കാക്കുകയാണോ
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?
രാവിനായി കാക്കുകയാണോ
നമ്മൾ അന്യരായ പ്രണയികൾ?
അതോ മഞ്ഞിനും മഴയ്ക്കുമപ്പുറമെവിടെയോ
പ്രിയരാരോ ഉണ്ടെന്ന ഓർമ്മയെ
മനസ്സിലിട്ടു കുറുകി ഇരിക്കുകയോ നാം ?
Comments